. കൊവിഡ് കാലത്ത് സര്‍ക്കാര്‍ വക്താവായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അത്താല്‍ ഫ്രാന്‍സിലെ ജനപ്രിയ മുഖമാണ്. തീപാറുന്ന പ്രസംഗങ്ങളിലൂടെ എതിരാളിയെ എയ്തുവീഴ്ത്തുന്ന ശൈലി മുഖമുദ്രയായതിനാല്‍ 'വേഡ് സ്‌നൈപ്പര്‍' എന്നാണ് അദ്ദേഹം ഫ്രഞ്ചുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.
എല്ലാ ജീവനുകളും തുല്യമാണെന്നും ഇസ്രായേല്‍ സാധാരണ ജനങ്ങളെ അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും മാക്രോൺ അഭിപ്രായപ്പെട്ടു.
എന്നാൽ പ്രക്ഷോഭത്തിന്റെ കേന്ദ്ര പ്രദേശങ്ങളിൽ ഒന്നായ മാർസെയിൽ പോലീസും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഇരുനൂറോളം പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 3880 ഇടങ്ങളിൽ പ്രക്ഷോഭകർ തീയിട്ടു. സ്കൂളുകളും വായനശാലകളും കത്തിച്ചതായി റിപ്പോർട്ടുണ്ട്
അലിറെസ അക്ബരിയുടെ വധശിക്ഷ പ്രാകൃതവും നിന്ദ്യവുമാണെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. 'ഇറാനിലെ അടിച്ചമര്‍ത്തലുകളുടെയും വധശിക്ഷയുടെയും ഇരകളുടെ നീണ്ട പട്ടികയിലേക്ക് ഒരു പേരുകൂടി.
സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കുശേഷം അദ്ദേഹത്തെ ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴുത്തിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന ബഹുമതി മരീന്‍ ലെ പെന്നിന് സ്വന്തമാകുമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിലും ഇരുവരുമായിരുന്നു നേർക്കുനേർ.
ഉടന്‍ തന്നെ പ്രസിഡന്റിന്റെ അംഗരക്ഷര്‍ അദ്ദേഹത്തെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും യുവാവിനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രക്ഷോപകർ ചേർന്ന് മാക്രോണിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനായി ഫ്രാന്‍സ് രണ്ടാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി പാരിസുകാര്‍ ഗ്രാമീണ മേഖലയിലേക്ക് പലായനം ചെയ്യുന്നു.
യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.
കന്യകാത്വ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാർക്ക് തടവും പിഴയും ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. പാരമ്പരാഗതമായ വിവാഹങ്ങൾക്ക് മുൻപായി കന്യകാത്വ സർട്ടിഫിക്കറ്റിന് ഡോക്ടർമാരെ സമീപിക്കുന്നവർക്കെതിരെയും നടപടിയെടുക്കും.